Thursday, January 13, 2011

ഉണ്ണിത്താനും മോചന യാത്രയില്‍ ....

വാര്‍ത്ത: രാജ്മോഹന്‍ ഉണ്ണിത്താനും ഉമ്മന്‍ചാണ്ടി നയിക്കുന്ന 'കേരള മോചന യാത്രയില്‍ ' പങ്കെടുക്കുന്നു.

*മഞ്ചേരി വഴി ബാംഗ്ലൂര്‍ക്കാണോ "കേരള മോചന യാത്ര"

**സന്തോഷ്‌ മാധവന്‍ ജെയിലില്‍ ആയതുകൊണ്ടായിരിക്കും പങ്കെടുക്കാന്‍ പറ്റാതിരുന്നത്

***കോഴിക്കോട്ടെത്തുമ്പോള്‍ എല്ലാവര്ക്കും കുഞ്ഞാലിക്കുട്ടി വക ഐസ്ക്രീം; ഉണ്ണിത്താനു മാത്രം മഞ്ചേരിയില്‍ നിന്നും.

5 comments:

  1. കേരളത്തിലെ മാധ്യമങ്ങള്‍ ഇതൊന്നും കാണുന്നില്ലേ? ഇതിനു ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് പറയാന്‍ കഴിയുക?

    ReplyDelete
  2. പാവം ഉണ്ണിത്താന്‍ ഒരു എം എല്‍ എ സീറ്റ്‌ തരപ്പെടുത്തിക്കൊട്ടെ, എത്റ കൊല്ലമായി വെള്ളം കോരിയും വിറകു വെട്ടിയുമായി നടക്കുന്നു

    മുരളീധരനെ തിരിച്ചെടുത്ത്‌ എ ഐ സീ സീ ഒക്കെ ആക്കാമെങ്കില്‍ പണ്ടേ കോണ്‍ഗ്രസിണ്റ്റെ പുറകേ നടന്നു ആയുസ്സ്‌ കളഞ്ഞ ഉണ്ണിത്താനെ ഒരു പെണ്ണുകേസിണ്റ്റെ പേരില്‍ അപ്പാറ്‍ത്തീഡ്‌ കല്‍പ്പിക്കുന്നത്‌ ശരിയാണൊ ?

    മാനുഷിക ദൌറ്‍ബല്യങ്ങള്‍ ആറ്‍ക്കാണില്ലാത്തത്‌? ഭാര്യയെ മാത്റമേ പ്റാപിക്കാവു എന്നു വല്ല നിയമം ഉണ്ടോ? അവസരം കിട്ടിയാന്‍ ഏത്‌ ശ്റീമാനും വേലി ചാടും

    അസൂയ കൊണ്ടാണു ഇതൊക്കെ വലിയ ഇഷ്യു ആയി എടുത്ത്‌ ഒരു പാവത്തിനെ കല്ലെറിയുന്നത്

    ലിബിഡോ പലറ്‍ക്ക്‌ പല രീതിയില്‍ ആയിരിക്കും , ഉണ്ണിത്താണ്റ്റെ ഭാര്യക്ക്‌ ചിലപ്പോള്‍ സെക്സില്‍ താല്‍പ്പര്യം കാണില്ല അയാള്‍ക്കു ശരിക്ക്‌ താല്‍പ്പര്യം കാണും ഇതൊക്കെ ദാമപ്ത്യത്തിനു പുറത്തു നില്‍ക്കുന്ന നമ്മള്‍ക്കെങ്ങിനെ അറിയാം

    പാവം അമ്പത്‌ വയസ്സ്‌ കഴിഞ്ഞെങ്കിലും ഒരു എം എല്‍ എ ആയിക്കൊട്ടെ, കരുണാകരന്‍ ക്യാമ്പില്‍ നിന്നിട്ട്‌ ഒന്നും കിട്ടാതെ പോയ ഒരാളാണു അയാള്‍

    മറിച്ചു ഒരു ക്ക്രിസ്ത്യാനിയോ ഹരിജനോ മുസ്ളീമോ ആയിരുന്നെങ്കില്‍ അയാള്‍ക്കു എന്നേ നല്ല ഒരു പദവി കിട്ടിയേനേ, പാവം ഒരു ഉണ്ണിത്താന്‍ ആയിപ്പോയി

    ഒരു പുലയന്‍ ആയത്‌ കൊണ്ട്‌ കേ ജീ ബി ചീഫ്‌ ജസ്റ്റീസും ഒക്കെയായി ശരിക്കു ഉണ്ടാക്കി

    ഇവിടെ ഫൊറ്‍വേഡ്‌ കാസ്റ്റുകാരനും കഞ്ഞികുടിച്ചു ജീവിക്കണ്ടെ

    ReplyDelete
  3. ഇരട്ട താപ്പല്ല ഇരുട്ടത്ത്‌ തപ്പുകയാ


    ഉണ്ണിത്താന്‍ ഇപ്പൊ സേഫ് ആയ കളികളെ കളിക്കാരുള്ളൂ

    ReplyDelete
  4. കൊടിയേരി പുത്രനും,ശ്രീമതി പുത്രനും ഐസ് ക്രീം വേണാവോ?

    ReplyDelete
  5. @മുക്കുവന്‍
    ആദ്യം പി. ജെ. കുര്യന് കൊടുക്കൂ, ഇല്ലെങ്കില്‍ അദ്ദേഹം പിണങ്ങിയാലോ...

    ReplyDelete